സിസ്റ്റത്തിൻ്റെ വംശീയതയാണ് കടൽപ്പണിക്കാരെ കൊന്നുകൊണ്ടിരിക്കുന്നത്

ടൽ പ്രക്ഷുബ്‌ധമായപ്പോൾ രക്ഷപ്പെടാൻ വേണ്ടി മുതലപ്പൊഴി ഹാർബറിലെത്തിയ കടൽപ്പണിക്കാരാണ് ഹാർബറിൻ്റെ നിർമാണ വൈകല്യം മൂലമുള്ള തിരയടിയിൽ അപകടത്തിൽപ്പെട്ട് മരിക്കുകയും കാണാതാവുകയും ചെയ്തിട്ടുളളത്. കാലാവസ്ഥാ മുന്നറിയിപ്പ് കൃത്യമായി നൽകാനുള്ള കുസാറ്റിൻ്റെ പ്രയോഗിച്ച് വിജയിച്ച സംവിധാനമുണ്ടായിട്ടും അതെന്തു കൊണ്ടാണ് ഉപയോഗിക്കാത്തത് എന്ന ചോദ്യം ഉയരേണ്ടിയിരിക്കുന്നു. ഒപ്പം ഹാർബറിൽ നടന്നിട്ടുള്ള 85 ലേറെ മരണങ്ങൾക്ക് മുതലപ്പൊഴി ഹാർബറിൻ്റെ നിർമാണ വൈകല്യത്തിന് കാരണമായവരെല്ലാം ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുമുണ്ട്. ഈ വിഷയം വിശകലനം ചെയ്യുകയാണ് ഗവേഷകനും തീരദേശവാസിയും ആക്റ്റിവിസ്റ്റുമായ ഡോ. ജോൺസൺ ജമൻ്റ്


Summary: Dr. Johnson Jament questions the lack of CUSAT’s warning system and demands accountability for deaths at Muthalapozhi Harbour.


ഡോ. ജോൺസൺ ജമൻറ്​

തീരദേശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നു. യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സിലെ സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് ഫെല്ലോ. ‘ഫ്രൻറ്സ്​ ഓഫ് മറൈൻ ലൈഫി'ൽ കോസ്റ്റൽ റിസർച്ചർ. യുനെസ്‌കോ- ഐ.പി.ബി.ഇ.എസ് മറൈൻ എക്‌സപെർട്ട്.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments