ഞങ്ങൾ
വിരൽചൂണ്ടി
പറയുന്നു;
ഒത്തുതീർപ്പിനില്ല
ഇനി കടലോരം

കേരളത്തിൽ കടൽ മനുഷ്യർ ഇപ്പോഴും അദൃശ്യസമൂഹമായി തുടരുന്നതിന്റെയും അവരുടെ പ്രതികരണങ്ങൾ വംശീയ ആക്രമണങ്ങൾക്കിരയാകുന്നതിന്റെയും കാരണങ്ങൾ സ്വന്തം അനുഭവത്തിൽനിന്ന് വിശദീകരിക്കുകയാണ് കടലോര മനുഷ്യാവകാശപ്രവർത്തകനായ വിപിൻ ദാസ് തോട്ടത്തിൽ. യൂണിയൻ സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും പദ്ധതികൾ കടലോര മനുഷ്യരെ പാർശ്വവൽക്കരിക്കുന്നതിന്റെ അനുഭവങ്ങൾ, തൊഴിൽസമൂഹമായി മാറിയ കടൽപ്പണിക്കാരുടെ സമരജീവിതം, സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങുന്ന അവരുടെ പുതിയ നേതൃത്വം എന്നിവയെക്കുറിച്ചും വിപിൻ ദാസ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുന്നു.

Comments