ഒടുവിലത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിൽ ഒന്നാവുമോ ഇത്?

ട്വൻ്റി ട്വൻ്റിയുടെ ലാഭം കൊണ്ട് ക്രിക്കറ്റ് ബോർഡുകൾ നടത്തുന്ന, മരിച്ചു കൊണ്ടിരിക്കുന്ന ഫോർമാറ്റുകളായി ടെസ്റ്റും ഏകദിന ക്രിക്കറ്റും മാറുകയാണോ? ഈ ലോകകപ്പിൽ ഇന്ത്യക്കാണോ പാകിസ്താനാണോ കൂടുതൽ സാധ്യത?

ഖലിസ്താൻ തീവ്രവാദികളുടെ 'ടെറർ ക്രിക്കറ്റ് ' ഭീഷണി വിലയ്ക്കെടുക്കേണ്ടതുണ്ടോ?

ലോകകപ്പ് ക്രിക്കറ്റ് സംഭാഷണ പരമ്പരയിലെ ആദ്യ എപ്പിസോഡിൽ

പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.


ദിലീപ് പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ് ലോഞ്ചിന്റെയും കോളമിസ്റ്റ് ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments