ഇത്തവണത്തെയും ഐപിഎല്ലിൽ ബാറ്റിംഗ് ആധിപത്യമായിരുന്നു. എന്നാൽ ശക്തമായ ബൗളിംഗ് നിരയുള്ള രണ്ടു ടീമുകളാണ് ഫൈനലിൽ എത്തിയത്. ബംഗളൂരുവിനെതിരെ ഗുജറാത്തിനാണ് ജയസാധ്യത കൂടുതൽ എന്നും അതിനുള്ള കാരണങ്ങൾ എന്തെന്നും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.
