ഖത്തർ ഇന്ത്യയോട് ചെയ്തത് ശരിയോ?

ലോകകപ്പ് ഫുട്ബോൾ ക്വാളിഫയറിൽ ഇന്ത്യയെ ഖത്തർ എതിരിട്ടത് അണ്ടർ- 23 കളിക്കാരുടെ നീണ്ട നിര വെച്ച്. ആദ്യ പകുതിയിൽ മുന്നിട്ടു നിന്ന ഇന്ത്യ റഫറിയിംഗ് അപാകതയിലൂടെ യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു. ഇന്ത്യ പുറത്തായ അധാർമ്മിക വഴികളെക്കുറിച്ച് സംസാരിക്കുകയാണ്പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട്.


ദിലീപ് പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ് ലോഞ്ചിന്റെയും കോളമിസ്റ്റ് ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments