truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review

കെ.എസ്​.ആർ.ടി.സിയിലെ 12 മണിക്കൂർ ഡ്യൂട്ടിയും ഇടതുസർക്കാർ മറന്നുപോയ തൊഴിലവകാശവും


Remote video URL

23 Sep 2022, 05:28 PM

അലി ഹൈദര്‍

1886 ലാണ് ചിക്കാഗോയുടെ തെരുവുകളില്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തൊഴിലാളികള്‍ സംഘടിക്കുന്നത്. വ്യാവസായിക വിപ്ലവ കാലത്ത് സാര്‍വദേശീയമായി ഉയര്‍ന്നുവന്ന തൊഴിലാളിമുന്നേറ്റങ്ങള്‍ രക്തരൂക്ഷിതമായ കലാപങ്ങള്‍ നടത്തി ജീവന്‍ വെടിഞ്ഞ് നേടിയെടുത്തതാണ് എട്ട് മണിക്കൂര്‍ ജോലി എന്ന അന്താരാഷ്ട്ര തൊഴിലവകാശം. എന്നിട്ടും, ചിക്കാഗോ സമരത്തിന്റെ 136 വര്‍ഷങ്ങള്‍ക്കിപ്പുറം, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇനി മുതല്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന്. ലോകത്തിലെ തൊഴിലാളി വര്‍ഗ മുന്നേറ്റങ്ങളുടെ ഏറ്റവും അടിസ്ഥാന മുദ്രാവാക്യമാണ് ഇവിടെ പരസ്യമായി കശാപ്പ് ചെയ്യപ്പെടുന്നത്.

എട്ട് മണിക്കൂര്‍ ജോലി കഴിച്ച്, ബാക്കി സമയം വിശ്രമത്തിനും വിനോദത്തിനും നീക്കിവെക്കാന്‍ സാധിക്കണമെന്ന് തൊഴിലാളിവര്‍ഗം ആവശ്യപ്പെടുന്നതിലേക്ക് അവരെ നയിച്ച പ്രധാന കാരണം ജോലിസ്ഥലത്തിനപ്പുറം മനുഷ്യര്‍ക്ക് സാമൂഹികജീവിതം എന്നൊന്നിന് അര്‍ഹതയുണ്ട് എന്ന ബോധ്യമായിരുന്നു. എന്നാല്‍ ആഴ്ചയില്‍ 6 X 12 എന്ന അവസ്ഥയിലേക്ക് വരുമ്പോള്‍ തൊഴിലാളികളുടെ സാമൂഹിക ജിവിതം പൂര്‍ണമായും തകര്‍ക്കപ്പെടും.  അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വന്ന അവസ്ഥയക്ക് തങ്ങളുടെ ജീവിതം തന്നെ ബലികഴിക്കണം എന്ന് മാനേജ്‌മെന്റ് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.  

അലി ഹൈദര്‍  

സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍

  • Tags
  • #Governance
  • #Labour Issues
  • #Videos
  • #Think Stories
  • #K.S.R.T.C.
Rahul Gandhi

Editorial

മനില സി. മോഹൻ

രാഹുല്‍ ഗാന്ധി: സംഘപരിവാറല്ലാത്ത എല്ലാവരുടെയും ഫയര്‍ അസംബ്ലി പോയിന്റ്

Mar 25, 2023

7 Minutes Watch

K. Kannan Pinarayi Vijayan

UNMASKING

കെ. കണ്ണന്‍

ബ്രഹ്മപുരത്തെ പുകയില്‍ മുഖ്യമന്ത്രി മറച്ചുപിടിക്കുന്ന ഭരണകൂടമാലിന്യം

Mar 15, 2023

6 Minutes Watch

Manila & Kammappa

Interview

ഡോ. കമ്മാപ്പ

ആക്രമിക്കപ്പെടുന്ന ഡോക്ടർമാർ

Mar 14, 2023

34 Minutes watch

brahmapuram

Waste Management

ഷഫീഖ് താമരശ്ശേരി

ബ്രഹ്മപുരത്തെ കുറ്റകൃത്യം

Mar 13, 2023

12 Minutes Watch

think stories

Labour Issues

സല്‍വ ഷെറിന്‍

സ്വയംതൊഴില്‍ പദ്ധതിയില്‍ വഞ്ചിക്കപ്പെട്ട അഞ്ച് ദലിത് സ്ത്രീകള്‍ ജപ്തി ഭീഷണിയില്‍

Mar 08, 2023

11 Minutes Watch

womens cricket

Sports

അലി ഹൈദര്‍

ഗ്രൗണ്ടിലിറങ്ങുന്നത് കളിക്കാനല്ല കളി തുടരാനാണ്‌

Mar 03, 2023

9 Minutes Watch

Renaming places in india

CITIZEN'S DIARY

ഷഫീഖ് താമരശ്ശേരി

ഹിന്ദുത്വ ഹരജിയെ ഭരണഘടനകൊണ്ട് തടുത്ത ആ രണ്ട് ന്യായാധിപര്‍

Mar 02, 2023

4 Minutes Watch

times

Governance

ഡോ. വി.എന്‍. ജയചന്ദ്രന്‍

ക്വാറി ഉടമയുടെ വാഹനത്തില്‍ ജീവനക്കാരുടെ വിനോദസഞ്ചാരം: പുതുകേരള നിര്‍മിതി നവലിബറല്‍ വിരുദ്ധമാകാതെ തരമില്ല

Feb 19, 2023

5 Minutes Read

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Next Article

കേരളം വിട്ടാൽ എങ്ങോട്ടാണീ നടത്തം, രാഹുൽ ?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster