ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ട രണ്ടുപേരുടെ ജീവിതം

"എനിക്കെല്ലാം ഓർമ വന്നു. ഒരു വേദന മിന്നൽ പോലെ എന്നിലൂടെ പാഞ്ഞു.
മറ്റെയാളോ എന്ന ചോദ്യത്തിന് തിരക്കിൽ നിന്ന് മാറി ദൂരെയിരിക്കുന്ന ചെറുപ്പക്കാരനെ കാട്ടിത്തന്നു. അയാൾ പിന്നെ പഠിക്കാൻ പോയില്ലെന്നും പൂഴി വാരാനും വണ്ടി കഴുകാനും പോയി ജീവിതം മുന്നോട്ടു നടത്താൻ ശ്രമിക്കുകയായിരുന്നെന്നും അറിഞ്ഞു." - പത്മനാഭന്‍ ബ്ലാത്തൂര്‍ എഴുതുന്നു...

Comments