20 Jul 2022, 04:35 PM
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. യുക്രെയ്‌ന്റെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. നാറ്റോ സൈനികസഖ്യം നേരിട്ട് യുക്രെയ്‌നില്‍ ഇടപെടാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായി ഒരു പുതിയ യൂറോ- അറ്റ്‌ലാന്റിക് സെക്യൂരിറ്റി എന്ന ആശയമാണ് അമേരിക്ക മുന്നോട്ടുവക്കുന്നത്. ഒരുപക്ഷെ, നാറ്റോയും റഷ്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിലേക്ക് ഇത് നയിച്ചേക്കാം. ഇതോടൊപ്പം, യൂറോപ്പ് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലുമാണ്. അമേരിക്കയുടെയും അവസ്ഥ ഇതില്‍നിന്ന് ഭിന്നമല്ല. യൂറോപ്പിനുചുറ്റും അമേരിക്കയുടെ ചെലവില്‍ ഒരു സൈനികസന്നാഹം ഒരുക്കുന്നത് അമേരിക്കയെയും ഗുരുതരമായി ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളായ ചൈനയും ഇന്ത്യയും റഷ്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുകയും റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, റഷ്യക്ക് ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ വിഷമമുണ്ടാകില്ല. യുക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണത്തിന്റെ പരിണാമങ്ങളെക്കുറിച്ച് ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. പി.ജെ. വിൻസെന്റ്
ചരിത്ര അധ്യാപകൻ, എഴുത്തുകാരൻ.
മുസാഫിര്‍
Aug 03, 2022
6 Minutes Read
ടി.വൈ. വിനോദ്കൃഷ്ണൻ
Jul 11, 2022
15 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Jul 09, 2022
32 Minutes Watch
ഡോ. ജോ ജോസഫ്
Jun 22, 2022
10 Minutes Read
Truecopy Webzine
Apr 26, 2022
4 Minutes Read
Truecopy Webzine
Apr 16, 2022
7 Minutes Read
ഡോ. പി.ജെ. വിൻസെന്റ്
Apr 06, 2022
32 Minutes Watch
കെ.എം. സീതി
Apr 03, 2022
4 Minutes Read