അമേരിക്കയുടെ വർണവെറിയും നമ്മുടെ ജാതിവെറിയും

ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്തവർഗക്കാരനെ ഡെറിക് ഷൗവിൻ എന്ന വെള്ളക്കാരനായ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥൻ കാൽമുട്ടിനിടയിലിട്ട് കഴുത്ത് ഞെരിച്ചു കൊന്നതിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഈ സാഹചര്യത്തിൽ അമേരിക്കയുടെ വംശവെറിയുടെ ചരിത്രവും അതിനെതിരെയുള്ള പ്രതിഷേധവും വിശകലനം ചെയ്യുകയാണ് ചരിത്രാധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്. ഒപ്പം ഇന്ത്യയിലെ ജാതിവെറിയും മതവെറിയും അതിനോടുള്ള ഭരണകൂടത്തിന്റെ സമീപനവും ഷിനാസ് വിലയിരുത്തുന്നു.


എ.എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ് കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ ചരിത്രനിലപാടുകൾ (സഹ ഗ്രന്ഥകർത്താവ്), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments