ഹമാസ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഫലസ്തീനികളാണ്

സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമൽറാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകൾ' എന്ന പുസ്തകത്തെ മുൻനിർത്തിയുള്ള ചർച്ചയുടെ രണ്ടാം ഭാഗം. കെ.ഇ.എൻ, വി. മുസഫർ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, കമൽറാം സജീവ് എന്നിവർ പങ്കെടുക്കുന്നു.


Summary: discussing the book 'Palestine: Irakalude Irakal' alongside the current situation of the Palestine-Israel war part 2


കെ.ടി. കുഞ്ഞിക്കണ്ണൻ

എഴുത്തുകാരൻ, കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ.

വി. മുസഫർ അഹമ്മദ്

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

കെ.ഇ.എൻ

ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി. സ്വർഗ്ഗം നരകം പരലോകം, കേരളീയ നവോത്ഥനത്തിന്റെ ചരിത്രവും വർത്തമാനവും, കറുപ്പിന്റെ സൗന്ദര്യശാസ്ത്രം, ഇരകളുടെ മാനിഫെസ്റ്റോ, നാലാം ലോകത്തിന്റെ രാഷ്ട്രീയം, മതരഹിതരുടെ രാഷ്ട്രീയം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments