ഹിമാൻശു കുമാർ

ഗാന്ധിയൻ, മനുഷ്യാവകാശപ്രവർത്തകൻ. 1992 മുതൽ ഛത്തീസ്ഗഡിലെ ബസ്തറിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചു. കോർപറേറ്റ്, സൈനിക ഇടപെടലുകൾ തുറന്നുകാട്ടിയതിനെതുടർന്ന് 2009ൽ അദ്ദേഹത്തിന്റെ ആശ്രമം തകർക്കപ്പെട്ടു, പൊലീസ് ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഛത്തീസ്ഗഡ് വിടേണ്ടിയും വന്നു. പത്ത് വർഷമായി ഛത്തീസ്ഗഡിന് പുറത്താണ്.