കാസർഗോഡ്ന്ന് ലോകസിനിമയിലേക്കുള്ള പാലത്തിൽ കയറിയ രാജേഷ് മാധവൻ

സിനിമയ്ക്കും സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കും രാഷ്ട്രീയമുണ്ടെന്നും അത് സിനിമയിൽ പ്രതിഫലിക്കും എന്നും പ്രതിഫലിക്കണം എന്നും ആഗ്രഹിക്കുന്ന പുതിയ സിനിമാ തലമുറയുടെ പ്രതിനിധിയാണ് കാസറഗോഡുകാരനായ രാജേഷ് മാധവൻ. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് രാജേഷ് മാധവൻ സിനിമാ അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിൽ കാസ്റ്റിംഗ് ഡയറക്ടർ ആയും ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചു.


മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

രാജേഷ് മാധവൻ

ചലച്ചിത്ര നടന്‍, സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടര്‍, ക്രിയേറ്റീവ് ഡയറക്ടർ. പെണ്ണും പൊറാട്ടും എന്ന സിനിമ സംവിധാനം ചെയ്തു. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ചിത്രത്തിൻെറ അസിസ്റ്റൻറ് ഡയറക്ടർ, 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിൻെറ ക്രിയേറ്റീവ് ഡയറക്ടർ.

Comments