ഭരണകൂടങ്ങളുടെ കോർപറേറ്റ് ഭേദഗതികൾ,
കടൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ


കേന്ദ്ര സർക്കാരിന്റെ നീല സമ്പത്ത് വ്യവസ്ഥ പദ്ധതിയുടെ ഭാഗമായി കേരള തീരത്തോട് ചേർന്ന കടലിലെ മണൽ ഖനനം ചെയ്യാനുള്ള തീരുമാനം തീരപ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്. ഫെബ്രുവരി 27-ന് സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ, ഇതിനെതിരായ ചെറുത്തുനിൽപ്പിന്റെ ഭാവി, കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ പാരിസ്ഥിതിക പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നയമില്ലായ്മയുടെ പ്രത്യാഘാതങ്ങൾ എന്നിവയെക്കുറിച്ച് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് മുൻ ചീഫ് സയന്റിസ്റ്റും (Former Scientist G -Chief Scientist-, Group Head, National Centre for Earth Science Studies -NCESS), KUFOS മുൻ ഡീനുമായ ഡോ. കെ.വി തോമസ് സംസാരിക്കുന്നു.


READ ALSO:

കടൽ ഖനനത്തിനൊപ്പം
കുത്തകകളുടെ ഭീമാകാര നിർമിതികളാണ്
തീരത്ത് വരാനിരിക്കുന്നത്

കോർപറേറ്റ് പ്രോപ്പർട്ടിയാകുന്ന കടൽ

കേരളത്തിന്റെ പ്രധാന
ഉപജീവന മേഖലയെ തകർക്കുന്ന
കടൽ ഖനനം

Comments